ഒടിസൂചിക: ഭാവന (വായന)യിലെ ഭ്രമകല്പനകൾ

ആസിഫ് കൂരിയാട്

മനുഷ്യനിലെ ഭയം/പേടി എന്ന വികാരത്തെ പരമാവധി ചൂഷണം ചെയ്ത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ഹൊറർ നോവലുകളും സിനിമകളും കച്ചവടവിജയം നേടിയത്. ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുക എന്നത് ഇന്നും നാം അനുവർത്തിച്ച് പോരുന്ന ഒരു നയമാണല്ലൊ? കുട്ടിക്കാലത്ത് നാം കേട്ട വാമൊഴി കഥകളിൽ മിക്കതിലും ഇത്തരത്തിൽ ഭയത്തിന്റെ അംശം…

നഗരത്തിരക്കിൽ

സിന്ദുമോൾ തോമസ്

നഗരത്തിരക്കിലൂടെ നടന്നു പോകുമ്പോഴാണ് അയാൾക്ക് അവളെ ചുംബിക്കണമെന്നു ആദ്യമായി തോന്നിയത്. "നമുക്ക് കടൽത്തീരത്ത് പോയാലോ?" അവർ നടന്നു. കടൽത്തീരത്തു നിറയെ ജലക്രീഡയ്ക്ക് വന്നവർ. പാതി നഗ്നർ. അവൾക്കു നാണമായി. "നമുക്ക് പൂന്തോട്ടത്തിൽ പോകാം". അയാൾ നടന്നു, അവളും. പൂന്തോട്ടത്തിൽ പൂക്കളേയില്ല. എങ്ങും കാടും പടലും. തീറ്റിയും കുടിയുമായി നടക്കുന്ന…

കൊക്കൂൺ

ശാലിനി രാമചന്ദ്രൻ

ഒരു കുഞ്ഞുറുമ്പുകൂടി വിരുന്നെത്തിയ പകൽനേരം കൊട്ടാരത്തിൻ ജനൽച്ചില്ലുകളിൽ വെള്ളിടിപ്പാടുകൾ വിരിഞ്ഞു. മുറ്റത്തെ പൂച്ചെടികളിൽ പൂമ്പാറ്റകൾ പാറി കുയിലുകൾ ഏതോ പുതിയ രാഗത്തിലാർത്തു ഒന്നുമറിയാതെ പാൽപ്പുഞ്ചിരിക്കുഞ്ഞൻ ചുരുണ്ടുകൂടി മഴ നനയാതെ വലിയകൊട്ടാരവാതിൽപ്പുറങ്ങൾ, അകമേ കണ്ണുമൂടിയ അനന്തശയനങ്ങൾ. സ്നേഹമതിലുകളുടെ വിളംബരങ്ങളിൽ ചങ്ങലകെട്ടി സ്പർശികകൾ വിടർത്തി നീണ്ടുനിരന്നു അന്ത:പ്പുരവാസികൾ! നാൽക്കാലിയായ പുതിയ കുഞ്ഞുറുമ്പനെ…

ലോകമേ തറവാട്: കലയിലെ വൈവിദ്ധ്യങ്ങളുടെ മേളനം

ആന്റോ ജോർജ്

കലാസ്വാദനത്തിന്റെ പുതിയ വഴികൾ തുറന്നിടുകയാണ് ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകമേ തറവാട് എന്ന കലാപ്രദർശനം. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭത്തിൽ ലോകമെമ്പാടും ചിതറിക്കിടക്കുന്ന 267 മലയാളി കലാപ്രവർത്തകരാണ് പങ്കെടുക്കുന്നത്. ഇതിൽ 56 സ്ത്രീകളും ഉണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. ഈ വർഷം ഏപ്രിൽ…

സെക്ഷൻ 124A: രാജ്യം, രാജാവ്, രാജ്യദ്രോഹം, രാജ്യദ്രോഹി!

മഹേഷ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ വേണ്ടി ബ്രിട്ടിഷ് ഗവണ്മെന്റ് കുത്സിതബുദ്ധിയോടെ മെനഞ്ഞെടുത്ത ഒരു നിയമത്തിന് ഇന്നത്തെ ഇന്ത്യയിൽ എന്താണ് പ്രസക്തി? ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124A എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട്‌ ഒരു വിമുക്ത ആർമി ജനറൽ സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 14ന് ചീഫ്…

മഴയുടെ മണങ്ങൾ

കെ.എസ്. റജി

കമ്പ്യൂട്ടർ സ്ക്രീനിൽ MV എന്ന് അടയാളപ്പെടുത്തിയ ഒരു വലിയ പിങ്ക് പൊട്ടിലേക്ക് നോക്കിയിരുന്നപ്പോൾ ഒൻപതാം ക്ലാസുകാരിയായ മഴ വരുൺ ദേവിന് സങ്കടം വന്നു. സ്‌ക്രീനിൽ പല നിറങ്ങളിലുള്ള മുപ്പത്തിനാല് പൊട്ടുകളുണ്ട്. മിക്ക പൊട്ടുകളിലും പേരുകളുടെ ആദ്യാക്ഷരങ്ങളാണുണ്ടായിരുന്നത്. ചുരുക്കം ചില പൊട്ടുകളിൽ മാത്രം കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളുടെ ചിത്രങ്ങളും.…

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി മാധവിക്കുട്ടി (കമല സുരയ്യ) മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ കമല ദാസ് എന്ന പേരിൽ എഴുതിയ നീണ്ട റിവ്യൂ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "Marbros has filled his film with silences,…

Skip to toolbar