Category: കവിത
ഡോംഗ്രിത്തെരുവിൽ പായൽച്ഛവി ബാധിച്ച ഒരു വയസ്സിക്കെട്ടിടത്തിന്റെ നാലാം നിലയുടെ സൺഷെയ്ഡിൽ, മുഷിഞ്ഞുനാറിയ ഇലകളുമായി ഒരു ആൽമരം നാമം ജപിക്കുന്നു. പൊട്ടിയൊഴുകുന്ന സെപ്റ്റിക് പൈപ്പിനെ ചുറ്റിവരിഞ്ഞിരിക്കുന്നു...
Read Moreതണുപ്പിന്റെ താക്കോൽ കിലുക്കങ്ങൾ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് അടുക്കി വച്ച പാളിയടുക്കുകൾ തുറന്നെടുക്കുക. ഒരോർമപോലുമരുതെന്ന കാർക്കശ്യത്തിലേക്ക് വീടിനെ അപ്പാടെ മറന്നു വച്ചവർ ഒരേ നിറത്തിൽ ചിരിവരയ്...
Read Moreപാതിയൊഴിച്ചുവച്ച ചായക്കപ്പിൽ നിന്ന് പകലിറങ്ങിപ്പോവുന്നതും നോക്കി താടിക്കയ്യും കൊടുത്തിരിക്കുകയാണ്. കറിക്കോപ്പയിൽ നിന്നും കണ്ണിലേയ്ക്കുള്ള ഒറ്റസ്പ്ലാഷിൽ മഞ്ഞച്ച് സന്ധ്യ കടന്നുവന്നു. അടുക്കളത്തിണ്ണയിൽ...
Read Moreസൂസൻ ഒരു പുഴയാണ് ഒഴുക്ക് അവധിയെടുത്തുപോയ നിശ്ശബ്ദതയുടെ പുഴ. ഭൂമിയിലെ രണ്ടു നിലകളുളള വീട്ടിൽ തടവിലാകപ്പെട്ട നനവുകളറ്റുപോകാത്ത വേനൽ. സൂസൻ ഇരുളിലിരുന്ന് മുന കൂർപ്പിച്ച വിരൽതുമ്പുകൊണ്ട് കറുത്ത നിറങ്ങളെ ...
Read Moreപനിയുടെ നിറമുള്ള ഒരു പ്രണയകവിത എഴുതണം! മഴയുമ്മകൾ നിറഞ്ഞ പാതിരാവിൽ അവൾ കാതിൽപ്പറഞ്ഞത്. കടുംകാപ്പിയുടെ മട്ട് ജനലിലൂടെ ഒഴിച്ച് മുറി വൃത്തികേടാക്കിയ നിലാമഴയിൽ, ചുട്ടുപൊള്ളിയ നെഞ്ചിലെ ചുടുതാളം അവൾ കാതേറ്...
Read Moreഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ പ്രിയപ്പെട്ട കുട്ടികളേ... ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല ഞങ്ങളുടെ വിലപ്പെട്ട സമയം നിങ്ങൾക്കായ് വീതം വയ്ക്കണമെന്നും നിങ്ങളെ ഞങ്ങളുടെ കളികളിൽ കൂട്ടുകാരാക്കണമെന്
Read Moreകിതച്ചുകിടക്കും തണുപ്പിന്റെയൊടുക്കത്തെ ഒളിയിടങ്ങളിലൊന്നിൽ വഴികൾ തീരുന്നൊരീ നാട്ടിലിന്നൊത്തിരി കാത്തിരിപ്പിന്നൊടുവിൽ തിളങ്ങിയെത്തുന്നു- ഈസിയേസീബസ് ! ഇപ്പൊഴും തണുപ്പുള്ളൊരീ നാട്ടിലീയേസീയ്ക്കു പകരമായോരോ...
Read Moreമഞ്ഞു പെയ്യുന്ന പ്രഭാതങ്ങൾ മഴയുറങ്ങാത്ത മാസങ്ങൾ മുളകളുലയുന്ന ഗ്രീഷ്മ സീൽക്കാരങ്ങൾ നാട് മണക്കുന്ന നാൽക്കവലകൾ ഞാറ്റുപാട്ടുകൾ ഏറ്റിവീശുന്ന നാട്യങ്ങൾ ഇല്ലാത്ത കാറ്റ്! ഇന്നീ നഗരവേഗങ്ങൾ മുന്നോട്ടു കുതിക്കു...
Read More